ജേക്കബ് തോമസ് റോസ ലക്സംബെർഗ് തലയ്ക്ക് അടിയേറ്റാണ് മരിച്ചത്. ജർമ്മൻകമ്യൂണിസ്റ്റായിരുന്നു. സ്റ്റാലിനുമായി പ്രത്യയശാസ്ത്രപ്രശ്നങ്ങളിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. 1919 ലാണ് ജർമ്മൻ വിപ്ളവം. ഒക്ടോബർ വിപ്ളവത്തിന് പിന്നാലെ . സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരം പിടിച്ചു . ഇടതുപക്ഷ നിലപാടുകളുടെ പേരിൽ ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഭിന്നാഭിപ്രായമായി.സർക്കാരിനെതിരെ കലാപമുണ്ടായി. കലാപം അടിച്ചമർത്താൻ കൂലി പട്ടാളക്കാരെയാണ് സോഷ്യലിസ്റ്റ് ഭരണം ഇറക്കിയത് . ഇവരാണ് ബെർലിനിലെ ഹോട്ടലിൽ നിന്ന് റോസയെ പിടി കൂടി തലയ്ക്ക് അടിച്ചും …
Read More »വി എസിൻ്റെ വളന്തക്കാട്
ജെയ്ക് തോമസ് വളന്തക്കാട് ഒരു ഐക്കണാണ്. മണ്ണിനെയും മനുഷ്യനെയും മാറ്റി വെച്ചുള്ള കോർപറേറ്റ് ആർത്തിക്കെതിരായ ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിൻ്റെ കൊടിയടയാളം. കൊച്ചിക്കടുത്ത് മരട് മുൻസിപ്പാലിറ്റിയുടെ തെക്കെ അറ്റത്ത് ഒരു ബോട്ട് ജെട്ടി കടന്നെത്താം 400 ഏക്കർ ദ്വീപിലേക്ക് . വേമ്പനാട് കായലിൻ്റെ തുടർച്ച .കണ്ടൽക്കാടുകളും വെള്ളക്കെട്ടും ചെമ്മീൻക്കെട്ടും പൊക്കാളി കൃഷിയുമൊക്കെയായി അസുലഭമായ ഒരു കാഴ്ച . 45 ലധികം കുടുംബങ്ങൾ ഇപ്പോഴുണ്ട്. ദ്വീപ് നികത്തി അപ്പാർട്ട് മെൻ്റുകളം ഷോപ്പിംഗ് കേന്ദ്രങ്ങളും …
Read More »ആരുടെ വിഭാഗീയത? വി എസ്സോ പിണറായിയോ?
ജെയ്ക് തോമസ് ഇർഫാൻ ഹബീബ് മാർക്സിസ്റ്റ് സങ്കേതങ്ങളിൽ ചരിത്രരചനയും വ്യാഖ്യാനവും നടത്തും . എസ് എഫ് ഐയുടെ കാലിക്കറ്റ് സർവകലാശാലായൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം കേരളത്തിൻ്റെ സവിശേഷമായ സാമുദായികപശ്ചാത്തലം മുൻനിറുത്തി ഒരു ചോദ്യമുന്നയിച്ചു. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരേ തുലാസ്സിൽ തുങ്ങുമോയെന്ന്. സി.പി.എം രാഷ്ട്രീയത്തിൻ്റെ നെഞ്ചിലേക്കാണ് ഈ ചോദ്യം തുളഞ്ഞു കയറിയത്. ശുദ്ധമായ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ അതെയെന്ന് പറയേണ്ടി വരും. എന്നാൽ കൽക്കത്ത കോൺഗ്രസ് അംഗീകരിച്ച ജനകീയ ജനാധിപത്യവിപ്ളവലൈനിൽ അധികാരം പിടിക്കണം.അങ്ങനെയെങ്കിൽ, …
Read More »വി എസ് പാർട്ടി സ്വത്താണോ?
ജെയ്ക് തോമസ് കേന്ദ്രീകൃത ജനാധിപത്യമെന്നത് ഒരു മാർക്സിസ്റ്റ് പദാവലിയാണ്. കമ്മ്യൂണിസ്റ്റുകൾ കണ്ടെത്തിയ ഒരു പ്രത്യേകതരം ജനാധിപത്യം. ചർച്ചകളാവാം. പാർട്ടിക്കുള്ളിൽ മാത്രം. ചർച്ചക്കപ്പുറം സ്വതന്ത്ര നിലപാട് പാടില്ല . അങ്ങനെയായാലത് വ്യക്തി പൂജയാവും. കമ്മിസാർ പാർട്ടി സെക്രട്ടറിയാണ്. ജനാധിപത്യത്തിൻ്റെ ജഡ്ജി അദ്ദേഹമാണ്. ജനകീയ ജനാധിപത്യവിപ്ളവത്തെ ഇദ്ദേഹം മുന്നിൽ നിന്ന് നയിക്കും . ഒരു തരം മിലിട്ടറി ലൈനിൽ . അങ്ങനെയെങ്കിൽ, വി.എസ് അച്യുതാനന്ദൻ പാർട്ടിക്ക് പുറത്തേക്ക് വളരാമോ? പാടില്ല .അദ്ദേഹത്തിൻ്റെ ഫ്ളെക്സുകളും …
Read More »മലയാളിയുടെ വിപ്ളവ നൊസ്റ്റാൾജിയ വി എസ്
ജെയ്ക് തോമസ് 1964 ഒക്ടോബർ അവസാനം കൽക്കത്തയിൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏഴാം പാർട്ടി കോൺഗ്രസ് ചേർന്നു .ജനകീയ ജനാധിപത്യവിപ്ളവം പ്രവർത്തനവഴിയായി നിശ്ചയിച്ചു . ദേശീയ ജനാധിപത്യം പറഞ്ഞ സി. പി. ഐ ക്കാരെ തള്ളി .പാർട്ടി രണ്ടായി . തൊഴിലാളിവർഗത്തിന് മേൽക്കൈയ്യുള്ള ജനാധിപത്യവിപ്ളവമെന്നാണ് വിശദീകരണം .എന്നു വെച്ചാൽ ഒറിജിനൽ വിപ്ളവം പിന്നെ.അതിലേക്കുള്ള ഇടത്താവളം ബൂർഷ ജനാധിപത്യമാർഗം.ഇടത്താവളത്തിൽ കുടുങ്ങിയ സി. പി.എം പിന്നെ പുറത്ത് കടന്നില്ല. ആശയം അട്ടത്തായി. ഭരണം …
Read More »ആലപ്പുഴ മുതൽ ആലപ്പുഴ വരെ വി എസ്
ജെയ്ക് തോമസ് ആലപ്പുഴ സംസ്ഥാനസമ്മേളനമായിരുന്നു ശത്രുസംഹാര ക്യാമ്പ് . വി എസി നെ ജന്മനാട്ടിൽ ശരിപ്പെടുത്തുകയെന്ന മട്ടിലായിരുന്നു കാര്യങ്ങൾ . പൗരപ്രമുഖരെ ആദരിക്കുന്ന പരിപാടി ആദ്യം.പുറത്തെടുത്തു . ചാനൽ ചർച്ചകളിൽ വി എസ് വിരോധം വിളമ്പിയിരുന്ന മുൻനിരക്കാരെ ആദരിച്ചു. തലയും താടിയും നരച്ച പത്രപ്രവർത്തകരും റിട്ടയർ ചെയ്ത വിപ്ളവകാരികളും വരെ ആദരിക്കപ്പെട്ടു . സ്വാഗത പ്രസംഗത്തിൽ ആദ്യവെടി പൊട്ടി. ജി സുധാകരൻ വക . അഭിനവ ഗോർബച്ചുമാരെ ശരിയാക്കുമെന്ന പ്രഖ്യാപനം. …
Read More »വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവീഴുന്നു- ബെന്യാമിൻ
ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവീഴുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട …
Read More »വി.എസ് ഇനി ഓര്‍മ്മകളില്‍; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …
Read More »“കണ്ണേ കരളേ വി.എസ്സേ” വിളികളുമായി ജനസാഗരം: സംസ്‌കാര ചടങ്ങുകള്‍ നീളുന്നു
ആലപ്പുഴ: കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. വഴിയരികില്‍ ആയിരങ്ങളാണ് തടിച്ചുകൂടി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 22 മണിക്കൂറെടുത്താണ് തലസ്ഥാനത്ത് നിന്നും വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്. സ്വവസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഡിസിസി ഓഫീസിലെത്തിച്ചു. ഇവിടെയും ആയിരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തേ 4 മണിയോടടുത്ത് …
Read More »ബക്കറ്റിലെ വെള്ളമല്ല കടലലയായിരുന്നു വി എസ്
ജെയ്ക് തോമസ് കൃഷ്ണപിള്ളയും എ.കെ.ജിയുമായിരുന്നു രാഷ്ട്രീയ ഗുരുക്കൾ. കയർത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പറഞ്ഞു. കർഷകത്തൊഴിലാളികളെ കൂട്ടാൻ എ.കെ.ജിയും . 14-ാം വയസ്സിൽ കൃഷ്ണപിള്ളയുടെ കൈപിടിച്ചാണ് പാർട്ടിയിലെത്തിയത്. 1937 ൽ പാർട്ടിയുണ്ടാവും വരെ കോൺഗ്രസിലായിരുന്നു. അകമേ വളർന്ന് പുറത്തേക്ക് വിടരാനായിരുന്നു കോൺഗ്രസിൽ സോഷ്യഷിലിസ്റ്റ് ചേരിയുടെ സ്ട്രാട്ട്ജി . അങ്ങനെയാണ് കണ്ണൂർ പാറപ്രത്ത് പാർട്ടിയുണ്ടാവുന്നത്. പിന്നെ പുന്നപ്ര വയലാറുണ്ടായി . ബയണറ്റ് കയറിയ കാലുമായി വീണ്ടും പാർട്ടി പ്രവർത്തനത്തിനിറങ്ങി . 47 ൽ …
Read More »